റഹ്മാനും റഹീമും ആയ അല്ലാഹു -ബിസ്മില്ലാഹി അർറഹ്മാനി അർറഹീം എന്ന വചനത്തിന്റെ വിശദീകരണം തഫ്സീർ ഇബ്നു കസീർ തുടരുന്നു.
" الرَّحْمَن الرَّحِيم " اِسْمَانِ مُشْتَقَّانِ مِنْ الرَّحْمَة عَلَى وَجْه الْمُبَالَغَة وَرَحْمَن أَشَدّ مُبَالَغَة مِنْ رَحِيم وَفِي كَلَام اِبْن جَرِير مَا يُفْهَم مِنْهُ حِكَايَة الِاتِّفَاق عَلَى هَذَا وَفِي تَفْسِير بَعْض السَّلَف مَا يَدُلّ عَلَى ذَلِكَ كَمَا تَقَدَّمَ فِي الْأَثَر عَنْ عِيسَى عَلَيْهِ السَّلَام أَنَّهُ قَالَ : وَالرَّحْمَن رَحْمَن الدُّنْيَا وَالْآخِرَة وَالرَّحِيم رَحِيم الْآخِرَة . زَعَمَ بَعْضهمْ أَنَّهُ غَيْر مُشْتَقّ إِذْ لَوْ كَانَ كَذَلِكَ لَاتَّصَلَ بِذِكْرِ الْمَرْحُوم وَقَدْ قَالَ " وَكَانَ بِالْمُؤْمِنِينَ رَحِيمًا "
അധികമായ കാരുണ്യം/റഹ്മത്ത് സൂചിപ്പിക്കുന്നതും റഹ്മത്ത് എന്ന പദത്തിൽ നിന്നും നിഷ്പന്നവും ആണ് റഹ്മാൻ,റഹീം എന്നീ രണ്ടു നാമങ്ങൾ.റഹ്മാൻ എന്ന നാമം ആണ് റഹീം എന്ന നാമത്തെക്കാൾ റഹ്മത്ത് സൂചിപ്പിക്കുന്നത്.ദുനിയാവിലും ആഖിറത്തിലും റഹ്മത്ത് ചെയ്യുന്നവൻ എന്ന അർത്ഥത്തിലാണ് റഹ്മാൻ എന്ന് ഉപയോഗിക്കുന്നത് എന്നും ആഖിറത്തിൽ കാരുണ്യം ചൊരിയുന്നവൻ എന്ന അർത്ഥത്തിലാണ് റഹീം എന്ന് ഉപയോഗിക്കുന്നത് എന്നും അഭിപ്രായമുണ്ട് .........................
وَحَكَى اِبْن الْأَنْبَارِيّ فِي الزَّاهِر عَنْ الْمُبَرِّد أَنَّ الرَّحْمَن اِسْم عِبْرَانِيّ لَيْسَ بِعَرَبِيٍّ وَقَالَ أَبُو إِسْحَاق الزَّجَّاج فِي مَعَانِي الْقُرْآن : وَقَالَ أَحْمَد بْن يَحْيَى الرَّحِيم عَرَبِيّ وَالرَّحْمَن عَرَبِيّ فَلِهَذَا جَمَعَ بَيْنهمَا قَالَ أَبُو إِسْحَاق وَهَذَا الْقَوْل مَرْغُوب عَنْهُ وَقَالَ الْقُرْطُبِيّ وَالدَّلِيل عَلَى أَنَّهُ مُشْتَقّ مَا خَرَّجَهُ التِّرْمِذِيّ وَصَحَّحَهُ عَنْ عَبْد الرَّحْمَن بْن عَوْف رَضِيَ اللَّه عَنْهُ أَنَّهُ سَمِعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول " قَالَ اللَّه تَعَالَى أَنَا الرَّحْمَن خَلَقْت الرَّحِمَ وَشَقَقْت لَهَا اِسْمًا مِنْ اِسْمِي فَمَنْ وَصَلَهَا وَصَلْته وَمَنْ قَطَعَهَا قَطَعْته " قَالَ وَهَذَا نَصّ فِي الِاشْتِقَاق فَلَا مَعْنَى لِلْمُخَالَفَةِ وَالشِّقَاق قَالَ وَإِنْكَار الْعَرَب لِاسْمِ الرَّحْمَن لِجَهْلِهِمْ بِاَللَّهِ وَبِمَا وَجَبَ لَهُ .
അർറഹ്മാൻ എന്ന പദം അറബി ആണെന്നും ഹീബ്രു/ഇബ്രാനി ആണെന്നും അഭിപ്രായമുണ്ട്.മറ്റൊരു പദത്തിൽ നിന്ന് നിഷ്പന്നമായ/മുശ്തഖ് ആയ പദമാണ് അർറഹ്മാൻ എന്ന പദം എന്ന വീക്ഷണം പുലർത്തുന്നവർ അതിനു ഉദ്ധരിക്കുന്ന തെളിവ് കാണുക.തിർമുദി രേഖപ്പെടുത്തിയ ഒരു ഹദീസിൽ ,റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി രേഖപ്പെടുത്തുന്നു:അല്ലാഹു തആലാ പറഞ്ഞു:ഞാൻ അർറഹ്മാൻ ആണ്.ഞാൻ റഹിമിനെ/ഗർഭ പാത്രത്തെ/കുടുംബ ബന്ധത്തെ/കാരുണ്യത്തെ പടച്ചു.അതിനു എന്റെ നാമത്തെ വെളിപ്പെടുത്തി.ആയതിനാൽ ആ കുടുംബ ബന്ധത്തെ ചേർത്തവനോട് ഞാൻ ചേരും ; കുടുംബ ബന്ധത്തെ മുറിച്ചവനോട് ഞാനും ബന്ധം വേർപ്പെടുത്തും................................
قَالَ الْقُرْطُبِيّ : ثُمَّ قِيلَ هُمَا بِمَعْنًى وَاحِد كَنَدْمَان وَنَدِيم . قَالَهُ أَبُو عُبَيْد وَقِيلَ لَيْسَ بِنَاء فَعْلَان كَفَعِيلٍ فَإِنَّ فَعْلَان لَا يَقَع إِلَّا عَلَى مُبَالَغَة الْفِعْل نَحْو قَوْلِك
لِلرَّجُلِ الْمُمْتَلِئ غَضَبًا وَفَعِيل قَدْ يَكُون بِمَعْنَى الْفَاعِل وَالْمَفْعُول قَالَ أَبُو عَلِيّ الْفَارِسِيّ الرَّحْمَن اِسْم عَامّ فِي جَمِيع أَنْوَاع الرَّحْمَة يَخْتَصّ بِهِ اللَّه تَعَالَى وَالرَّحِيم إِنَّمَا هُوَ مِنْ جِهَة الْمُؤْمِنِينَ . قَالَ اللَّه تَعَالَى " وَكَانَ بِالْمُؤْمِنِينَ رَحِيمًا
ഇമാം ഖുർതുബി പറയുന്നു:ഖേദിക്കുന്നവൻഎന്ന അർത്ഥത്തിൽ നദ്മാൻ എന്നോ നദീം എന്നോ പറയുന്നത് പോലെ ഒരേ അർത്ഥത്തിലാണ് അർറഹ്മാൻ , അർറഹീം എന്നീ നാമങ്ങൾ ഉപയോഗിച്ചിട്ടുള്ളത് എന്ന അഭിപ്രായമുണ്ട്.അബൂ ഉബൈദ അങ്ങിനെയാണ് പറഞ്ഞിട്ടുള്ളത് .എന്നാൽ ഫഅ'ലാൻ എന്ന വസ്നു ഫഈൽ എന്ന വസ്നു പോലെ അല്ലെന്നും ഫഅ'ലാൻ പ്രവർത്തിയുടെ ആധിക്യത്തെ സൂചിപ്പിക്കുന്നുവെന്നും ഇത് ദേഷ്യം മൂത്ത ഒരാളെ സംബന്ധിച്ച്
رَجُل غَضْبَان
രജുലുൻ ഗദ്ബാൻ എന്ന് പറയുന്നത് പോലെയാണെന്നും അഭിപ്രായമുണ്ട്.ഫഈൽ വസ്നു ആകട്ടെ,കർത്താവിനും കർമ്മത്തിനും ഉപയോഗിക്കുന്നതാണ്.
അബൂ അലിയ്യു അൽ ഫാരിസി പറയുന്നു:അർറഹ്മാൻ എന്ന നാമം അല്ലാഹുവിനു മാത്രം പ്രത്യേകം ആയതും വിശാലമായ അർത്ഥത്തിൽ കാരുണ്യത്തിന്റെ എല്ലാ ഇനങ്ങളും ഉൾക്കൊള്ളുന്നതുമാണ്.എന്നാൽ അർറഹീം എന്ന നാമം സത്യ വിശ്വാസികളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ കാരുണ്യത്തെ ഉൾക്കൊള്ളുന്നു.
وَكَانَ بِالْمُؤْمِنِينَ رَحِيمًا
എന്ന് അല്ലാഹു പറയുന്നുണ്ടല്ലോ.
സൂറത്തുൽ അഹ്സാബു41-44കാണുക:
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا
وَسَبِّحُوهُ بُكْرَةً وَأَصِيلًا
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും,
കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും/തസ്ബീഹു ചെയ്യുകയും ചെയ്യുവിന്‍.
هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ وَكَانَ بِالْمُؤْمِنِينَ رَحِيمًا
تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلَامٌ وَأَعَدَّ لَهُمْ أَجْرًا كَرِيمًا
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും കരുണ കാണിക്കുന്നു. അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം/ശാന്തി ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.
وَقَالَ اِبْن عَبَّاس هُمَا إِسْمَان رَقِيقَانِ أَحَدهمَا أَرَقّ مِنْ الْآخَر أَيْ أَكْثَر رَحْمَة ثُمَّ حُكِيَ عَنْ الْخَطَّابِيّ وَغَيْره أَنَّهُمْ اسْتَشْكَلُوا هَذِهِ الصِّفَة وَقَالُوا لَعَلَّهُ أَرْفَق كَمَا فِي الْحَدِيث " إِنَّ اللَّهَ رَفِيق يُحِبّ الرِّفْق فِي الْأَمْر كُلّه وَأَنَّهُ يُعْطِي عَلَى الرِّفْق مَا لَا يُعْطِي عَلَى الْعُنْف "
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറയുന്നു:അർറഹ്മാൻ , അർറഹീം എന്നീ നാമങ്ങൾ രണ്ടും കാരുണ്യത്തെ /മാർദ്ദവത്തെ സൂചിപ്പിക്കുന്നു.എന്നാൽ അർറഹ്മാൻ എന്ന നാമം കൂടുതൽ കാരുണ്യം ഉൾക്കൊള്ളുന്നു.
ഒരു ഹദീസിൽ ഇങ്ങിനെ കാണാം:
إِنَّ اللَّهَ رَفِيق يُحِبّ الرِّفْق فِي الْأَمْر كُلّه وَأَنَّهُ يُعْطِي عَلَى الرِّفْق مَا لَا يُعْطِي عَلَى الْعُنْف
നിശ്ചയം അല്ലാഹു ദയ/അലിവു ഉള്ളവനാണ്.അവൻ എല്ലാ കാര്യത്തിലും ദയ/അലിവു ഇഷ്ട്ടപ്പെടുന്നു.അക്രമകാരിക്ക് അല്ലാഹു നല്കാത്തത് ദയാപരന് അല്ലാഹു നല്കും.
وَقَالَ اِبْن الْمُبَارَك الرَّحْمَن إِذَا سُئِلَ أَعْطَى وَالرَّحِيم إِذَا لَمْ يُسْأَل يَغْضَب وَهَذَا كَمَا جَاءَ فِي الْحَدِيث الَّذِي رَوَاهُ التِّرْمِذِيّ وَابْن مَاجَهْ مِنْ حَدِيث أَبِي صَالِح الْفَارِسِيّ الْخَوْزِيّ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ" مَنْ لَمْ يَسْأَل اللَّه يَغْضَب عَلَيْهِ " وَقَالَ بَعْض الشُّعَرَاء : اللَّهُ يَغْضَبُ إِنْ تَرَكْت سُؤَالَهُ وَبُنَيّ آدَمَ حِينَ يُسْأَل يَغْضَب
ഇബ്നുൽ മുബാറക് പറയുന്നു: ചോദിക്കപ്പെട്ടാൽ നൽകുന്നവൻ എന്ന അർത്ഥത്തിലാണ് അർറഹ്മാൻ ;ചോദിക്കപ്പെട്ടിട്ടില്ലെങ്കിൽ കോപിക്കുന്നവൻ ആണ് അർറഹീം.
അബൂ ഹുറൈറ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
مَنْ لَمْ يَسْأَل اللَّه يَغْضَب عَلَيْهِ
ഒരുത്തൻ അല്ലാഹുവിനോട് ചോദിച്ചില്ലെങ്കിൽ അല്ലാഹു അവന്റെ മേൽ കോപിക്കും.കവി പാടുന്നു:
اللَّهُ يَغْضَبُ إِنْ تَرَكْت سُؤَالَهُ وَبُنَيّ آدَمَ حِينَ يُسْأَل يَغْضَب
അർത്ഥന ഉപേക്ഷിച്ചാൽ അല്ലാഹു കോപിക്കും-എന്നാൽ,
വല്ലതും ചോദിച്ചാൽ മനുഷ്യനോ കോപിക്കും
وَقَالَ اِبْن جَرِير حَدَّثَنَا السُّرِّيّ بْن يَحْيَى التَّمِيمِيّ حَدَّثَنَا عُثْمَان بْن زُفَر سَمِعْت الْعَزْرَمِيّ يَقُول الرَّحْمَن الرَّحِيم قَالَ الرَّحْمَن لِجَمِيعِ الْخَلْق الرَّحِيم قَالَ بِالْمُؤْمِنِينَ قَالُوا وَلِهَذَا قَالَ " ثُمَّ اِسْتَوَى عَلَى الْعَرْش الرَّحْمَن" وَقَالَ " الرَّحْمَن عَلَى الْعَرْش اِسْتَوَى " فَذَكَرَ الِاسْتِوَاء بِاسْمِهِ الرَّحْمَن لِيَعُمّ جَمِيع خَلْقه بِرَحْمَتِهِ وَقَالَ وَكَانَ بِالْمُؤْمِنِينَ رَحِيمًا فَخَصَّهُمْ بِاسْمِهِ الرَّحِيم قَالُوا فَدَلَّ عَلَى أَنَّ الرَّحْمَن أَشَدّ مُبَالَغَة فِي الرَّحْمَة لِعُمُومِهَا فِي الدَّارَيْنِ لِجَمِيعِ خَلْقه وَالرَّحِيم خَاصَّة بِالْمُؤْمِنِينَ لَكِنْ جَاءَ فِي الدُّعَاء الْمَأْثُور رَحْمَن الدُّنْيَا وَالْآخِرَة وَرَحِيمهمَا
അർറഹ്മാൻ എന്നത് സകല സ്ര്ഷ്ട്ടികളുമായി മൊത്തത്തിൽ ബന്ധപ്പെട്ട അല്ലാഹുവിന്റെ കാരുണ്യം ആണ് ഉൾക്കൊള്ളുന്നത് എന്നും എന്നാൽ അർറഹീം സത്യവിശ്വാസികളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും താഴെ പരാമര്ശിക്കുന്ന സൂക്തങ്ങൾ രേഖപ്പെടുത്തി കൊണ്ട് ഇബ്നു ജരീർ ഉദ്ധരിക്കുന്നു.
الرَّحْمَنُ عَلَى الْعَرْشِ اسْتَوَى
അർറഹ്മാൻ/പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.എന്ന വചനത്തിൽ നിന്ന് അല്ലാഹുവിന്റെ കാരുണ്യം വ്യാപകമാണ് എന്ന് മനസ്സിലാക്കാമല്ലോ.ഈ വചനം വന്നിട്ടുള്ള സൂറത്ത് ത്വാഹയുടെ ആദ്യ ഭാഗം കാണുക .
طه
مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَى
إِلاَّ تَذْكِرَةً لِّمَن يَخْشَى
تَنزِيلا مِّمَّنْ خَلَقَ الأَرْضَ وَالسَّمَاوَاتِ الْعُلَى
الرَّحْمَنُ عَلَى الْعَرْشِ اسْتَوَى
لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى
وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى
اللَّهُ لا إِلَهَ إِلاَّ هُوَ لَهُ الأَسْمَاء الْحُسْنَى
ത്വാഹാ
നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.
ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്.
ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.
അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.
നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന് നീ മനസ്സിലാക്കുക )
അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
എന്നാൽ
وَكَانَ بِالْمُؤْمِنِينَ رَحِيمًا
അവന്‍ സത്യവിശ്വാസികളോട് റഹീം/ അത്യന്തം കരുണയുള്ളവനാകുന്നു.എന്ന വചനത്തിൽ നിന്നും അർറഹീം സത്യ വിശ്വാസികളോട് പ്രത്യേകം കരുണ കാണിക്കുന്നവൻ എന്ന അർത്ഥത്തിൽ ആണെന്ന് മനസ്സിലാക്കാം.എന്നാൽ ഒരു ദുആയിൽ
رَحْمَن الدُّنْيَا وَالْآخِرَة وَرَحِيمهمَا
എന്നും വന്നിട്ടുണ്ട്
.......................
وَاسْمه تَعَالَى الرَّحْمَن خَاصّ بِهِ لَمْ يُسَمَّ بِهِ غَيْره كَمَا قَالَ تَعَالَى " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاء الْحُسْنَى " وَقَالَ تَعَالَى " وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِك مِنْ رُسُلنَا أَجَعَلْنَا مِنْ دُون الرَّحْمَن آلِهَة يُعْبَدُونَ "
അർറഹ്മാൻ എന്നത് അല്ലാഹുവിനു മാത്രം പ്രത്യേകമായ മറ്റൊരാൾക്കും ഉപയോഗിക്കാൻ പാടില്ലാത്ത നാമം ആണ്.സൂറ ഇസ്രാഉ 110-ആം വചനത്തിൽ
قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ അർറഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക'' എന്ന് അല്ലാഹു പറയുന്നിടത്ത് അല്ലാഹു എന്നോ അർറഹ്മാന്‍ എന്നോ അല്ലാഹുവിനെ വിളിക്കാൻ കല്പ്പിക്കുന്നുണ്ട്.സൂറ സുഖ്റുഫ് 45-ൽ അല്ലാഹു പറയുന്നു:
وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ
നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. അർറഹ്മാന്/ പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്.
وَلَمَّا تَجَهْرَمَ مُسَيْلِمَة الْكَذَّاب وَتَسَمَّى بِرَحْمَنِ الْيَمَامَة كَسَاهُ اللَّه جِلْبَاب الْكَذِب وَشَهَّرَ بِهِ فَلَا يُقَال إِلَّا مُسَيْلِمَة الْكَذَّاب فَصَارَ يُضْرَب بِهِ الْمَثَل فِي الْكَذِب بَيْن أَهْل الْحَضَر مِنْ أَهْل الْمَدَر وَأَهْل الْوَبَر مِنْ أَهْل الْبَادِيَة وَالْأَعْرَاب.
മുസൈലിമ എന്നയാൾ കള്ള പ്രവാചകനായി രംഗത്ത് വരികയും സ്വയം റഹ്മാനുൽ യമാമ എന്ന് വിശേഷിപ്പിക്കുകയും ചെയ്തപ്പോൾ അല്ലാഹു അയാളെ കളവിന്റെ വസ്ത്രം അണിയിക്കുകയും അങ്ങിനെ അയാൾ പെരുങ്കള്ളനായ മുസൈലിമ എന്ന അർത്ഥത്തിൽ മുസൈലിമതുൽ കദ്ദാബു എന്ന് വ്യാപകമായി അറിയപ്പെടുകയും ചെയ്തു.
وَقَدْ زَعَمَ بَعْضهمْ أَنَّ الرَّحِيم أَشَدّ مُبَالَغَة مِنْ الرَّحْمَن لِأَنَّهُ أُكِّدَ بِهِ وَالْمُؤَكِّد لَا يَكُون إِلَّا أَقْوَى مِنْ الْمُؤَكَّد . وَالْجَوَاب أَنَّ هَذَا لَيْسَ مِنْ بَاب التَّأْكِيد وَإِنَّمَا هُوَ مِنْ بَاب النَّعْت وَلَا يَلْزَم فِيهِ مَا ذَكَرُوهُ وَعَلَى هَذَا فَيَكُون تَقْدِير اِسْم اللَّه الَّذِي لَمْ يُسَمَّ بِهِ أَحَد غَيْره وَوَصَفَهُ أَوَّلًا بِالرَّحْمَنِ الَّذِي مَنَعَ مِنْ التَّسْمِيَة بِهِ لِغَيْرِهِ كَمَا قَالَ تَعَالَى " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاء الْحُسْنَى " وَإِنَّمَا تَجَهْرَمَ مُسَيْلِمَة الْيَمَامَة فِي التَّسَمِّي بِهِ وَلَمْ يُتَابِعهُ عَلَى ذَلِكَ إِلَّا مَنْ كَانَ مَعَهُ فِي الضَّلَالَة وَأَمَّا الرَّحِيم فَإِنَّهُ تَعَالَى وَصَفَ بِهِ غَيْرَهُ حَيْثُ قَالَ " لَقَدْ جَاءَكُمْ رَسُول مِنْ أَنْفُسكُمْ عَزِيز عَلَيْهِ مَا عَنِتُّمْ حَرِيص عَلَيْكُمْ بِالْمُؤْمِنِينَ رَءُوف رَحِيم " كَمَا وَصَفَ غَيْرَهُ بِذَلِكَ مِنْ أَسْمَائِهِ كَمَا قَالَ تَعَالَى " إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَة أَمْشَاج نَبْتَلِيه فَجَعَلْنَاهُ سَمِيعًا بَصِيرًا "
.............................
അല്ലാഹുവിന്റെ ചില വിശേഷണങ്ങൾ പരിമിതമായ അർത്ഥത്തിൽ അല്ലാഹു അല്ലാത്തവർക്കും ഉപയോഗിച്ചതായി കാണാം.ഉദാഹരണത്തിന് റഹീം എന്ന വിശേഷണം അല്ലാഹു തന്റെ റസൂലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.സൂറ തൌബ 128-129 കാണുക
لَقَدْ جَاءكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.
فَإِن تَوَلَّوْاْ فَقُلْ حَسْبِيَ اللّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) താങ്കൾ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍.
സൂറ ഇൻസാൻ വചനം 2 കാണുക
إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.
وَالْحَاصِل أَنَّ مِنْ أَسْمَائِهِ تَعَالَى مَا يُسَمَّى بِهِ غَيْره وَمِنْهَا مَا لَا يُسَمَّى بِهِ غَيْره كَاسْمِ اللَّه وَالرَّحْمَن وَالْخَالِق وَالرَّزَّاق وَنَحْو ذَلِكَ فَلِهَذَا بَدَأَ بِاسْمِ اللَّه وَوَصَفَهُ بِالرَّحْمَنِ لِأَنَّهُ أَخَصّ وَأَعْرَف مِنْ الرَّحِيم لِأَنَّ التَّسْمِيَة أَوَّلًا إِنَّمَا تَكُون بِأَشْرَف الْأَسْمَاء فَلِهَذَا اِبْتَدَأَ بِالْأَخَصِّ فَالْأَخَصّ فَإِنْ قِيلَ فَإِذَا كَانَ الرَّحْمَن أَشَدّ مُبَالَغَة فَهَلَّا اِكْتَفَى بِهِ عَنْ الرَّحِيم فَقَدْ رُوِيَ عَنْ عَطَاء الْخُرَاسَانِيّ مَا مَعْنَاهُ أَنَّهُ لَمَّا تَسَمَّى غَيْره تَعَالَى بِالرَّحْمَنِ جِيءَ بِلَفْظِ الرَّحِيم لِيَقْطَعَ الْوَهْم بِذَلِكَ فَإِنَّهُ لَا يُوصَف بِالرَّحْمَنِ الرَّحِيم إِلَّا اللَّه تَعَالَى كَذَا رَوَاهُ اِبْن جَرِير عَنْ عَطَاء وَوَجَّهَهُ بِذَلِكَ وَاَللَّه أَعْلَم
അല്ലാഹുവിന്റെ നാമങ്ങളിൽ ചിലത് അവനു മാത്രം പ്രത്യേകമായതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്.
اللَّه ,الرَّحْمَن وَالْخَالِق وَالرَّزَّاق
അല്ലാഹു ,അർറഹ്മാൻ ,അൽ ഖാലിഖ് (സ്ര്ഷ്ട്ടാവ്),അർറസ്സാഖ് (നിലനില്പ്പിനു ആധാരമായ വിഭവങ്ങൾ നല്കുന്നവൻ) എന്നിവ ഉദാഹരണം.ഇക്കാരണത്താൽ അല്ലാഹു ബിസ്മില്ലാഹി എന്ന് പറഞ്ഞ ശേഷം അർറഹ്മാനീ എന്നത് അതിനോട് തുടർത്തി.അർറഹ്മാനീ അർറഹീം എന്ന് അല്ലാഹുവിനല്ലാതെ വിശേഷണം പറയില്ല.
وَقَدْ زَعَمَ بَعْضهمْ أَنَّ الْعَرَبَ لَا تَعْرِف الرَّحْمَن حَتَّى رَدَّ اللَّه عَلَيْهِمْ ذَلِكَ بِقَوْلِهِ " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُو فَلَهُ الْأَسْمَاء الْحُسْنَى " وَلِهَذَا قَالَ كُفَّار قُرَيْش يَوْمَ الْحُدَيْبِيَة لَمَّا قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ لِعَلِيٍّ " اُكْتُبْ " بِسْمِ اللَّه الرَّحْمَن الرَّحِيم " فَقَالُوا لَا نَعْرِف الرَّحْمَنَ وَلَا الرَّحِيمَ رَوَاهُ الْبُخَارِيّ وَفِي بَعْض الرِّوَايَات لَا نَعْرِف الرَّحْمَنَ إِلَّا رَحْمَن الْيَمَامَةَ
അല്ലാഹു
قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُو فَلَهُ الْأَسْمَاء الْحُسْنَى
നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ അർറഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍''
എന്ന വചനം അവതരിപ്പിക്കുന്നത് വരെ അറബികൾക്ക് അർറഹ്മാൻ എന്ന അല്ലാഹുവിന്റെ നാമം പരിചയമുണ്ടായിരുന്നില്ല എന്ന ഒരു വീക്ഷണമുണ്ട്.ഇക്കാരണത്താലാണ് ഹുദൈബിയ്യാ സന്ധി ദിവസം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അലി റദിയല്ലാഹു അന്ഹുവിനോട്
بِسْمِ اللَّه الرَّحْمَن الرَّحِيم
എന്ന് എഴുതൂ എന്ന് പറഞ്ഞപ്പോൾ,സത്യ നിഷേധികൾ ഞങ്ങൾക്ക് അർറഹ്മാന്‍,അർറഹീം ഒന്നും പരിചയമില്ല എന്ന് പ്രതികരിച്ചത്.ന്
'ഞങ്ങൾക്ക് യമാമയുടെ റഹ്മാനെ (കള്ള പ്രവാചകന മുസൈലിമതുൽ കദ്ദാബു സ്വയം അങ്ങിനെ വിശേഷിപ്പിച്ചിരുന്നു)അല്ലാതെ മറ്റൊരു റഹ്മാനെയും അറിയില്ല എന്ന് അവർ പറഞ്ഞു എന്ന് ബുഖാരിയിലെതു ഉൾപ്പെടെ ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.
وَقَالَ تَعَالَى " وَإِذَا قِيلَ لَهُمْ اُسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَن
أَنَسْجُدُ لِمَا تَأْمُرنَا وَزَادَهُمْ نُفُورًا "
ഇവിടെ ഇമാം ഇബ്നു കസീർ അറബി ബഹുദൈവ വിശ്വാസികൾക്ക് അർറഹ്മാന്‍ എന്ന അല്ലാഹുവിന്റെ വചനം പരിചയമുണ്ടായിരുന്നില്ല എന്ന് സൂചിപ്പിക്കുന്ന സൂറത്തുൽ ഫുർഖാൻ 60-ആം വചനം പരാമർശിക്കുന്നുണ്ട്.സൂറ അൽ ഫുർഖാൻ 58-77 ആയത്തുകളും പരിഭാഷയും ചുവടെ ചേർക്കുന്നു
وَتَوَكَّلْ عَلَى الْحَيِّ الَّذِي لا يَمُوتُ وَسَبِّحْ بِحَمْدِهِ وَكَفَى بِهِ بِذُنُوبِ عِبَادِهِ خَبِيرًا
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി
الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ الرَّحْمَنُ فَاسْأَلْ بِهِ خَبِيرًا
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട് അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക
وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا
പരമകാരുണികന് നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ പരമകാരുണികന്‍ ? നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ പ്രണാമം ചെയ്യുകയോ? അങ്ങനെ അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്
تَبَارَكَ الَّذِي جَعَلَ فِي السَّمَاء بُرُوجًا وَجَعَلَ فِيهَا سِرَاجًا وَقَمَرًا مُّنِيرًا
ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു
وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا
അവന്‍ തന്നെയാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച് മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക് ( ദൃഷ്ടാന്തമായിരിക്കുവാനാണത്. )
وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلامًا
പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു
وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا
തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍
وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا
ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു
إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا
തീര്‍ച്ചയായും അത് ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു
وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكَ قَوَامًا
ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَامًا
അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും
يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
إِلاَّ مَن تَابَ وَآمَنَ وَعَمِلَ عَمَلا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَّحِيمًا
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു
وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا
വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്
وَالَّذِينَ لا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا
വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.
وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا
തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍
وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.
أُوْلَئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلامًا
അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ ( സ്വര്‍ഗത്തില്‍ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്
خَالِدِينَ فِيهَا حَسُنَتْ مُسْتَقَرًّا وَمُقَامًا
അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!
قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا
( നബിയേ, ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും
وَالظَّاهِر أَنَّ إِنْكَارَهُمْ هَذَا إِنَّمَا هُوَ جُحُود وَعِنَاد وَتَعَنُّت فِي كُفْرهمْ فَإِنَّهُ قَدْ وُجِدَ فِي أَشْعَارهمْ فِي الْجَاهِلِيَّة تَسْمِيَة اللَّه تَعَالَى بِالرَّحْمَنِ قَالَ اِبْن جَرِير : وَقَدْ أَنْشَدَ بَعْض الْجَاهِلِيَّة الْجُهَّال : أَلَا ضَرَبَت تِلْكَ الْفَتَاة هَجِينهَا أَلَا قَضَبَ الرَّحْمَن رَبِّي يَمِينَهَا وَقَالَ سَلَامَة بْن جُنْدُب الطُّهَوِيّ : عَجِلْتُمْ عَلَيْنَا إِذْ عَجِلْنَا عَلَيْكُمْ وَمَا يَشَأْ الرَّحْمَن يَعْقِد وَيُطْلِق
അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അറബി ബഹുദൈവാരാധകാർക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല എന്നാണു നമ്മൾ ഇത് വരെ വായിച്ചത്.എന്നാൽ അവർക്ക് അർറഹ്മാനെ അറിയില്ല എന്ന് അവർ പറഞ്ഞത് അവരുടെ ധിക്കാരത്തിൽ ഉറച്ച കുഫ്രിയ്യത്തിൽ ഉറച്ച ധിക്കാരപൂർവമായ സമീപനം വെളിവാക്കുന്നത് മാത്രമായിരുന്നുവെന്നും അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അവരുടെ കവിതകളിൽ നേരത്തെ തന്നെ അവർ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്.
وَقَالَ اِبْن جَرِير حَدَّثَنَا أَبُو كُرَيْب حَدَّثَنَا عُثْمَان بْن سَعِيد حَدَّثَنَا بِشْر بْن عُمَارَة حَدَّثَنَا أَبُو رَوْق عَنْ الضَّحَّاك عَنْ عَبْد اللَّه بْن عَبَّاس قَالَ الرَّحْمَن الْفَعْلَان مِنْ الرَّحْمَة هُوَ كَلَام الْعَرَب وَقَالَ " الرَّحْمَن الرَّحِيم " الرَّفِيق الرَّقِيق لِمَنْ أَحَبَّ أَنْ يَرْحَمهُ وَالْبَعِيد الشَّدِيد عَلَى مَنْ أَحَبَّ أَنْ يُعَنِّف عَلَيْهِ وَكَذَلِكَ أَسْمَاؤُهُ كُلّهَا . وَقَالَ اِبْن جَرِير أَيْضًا حَدَّثَنَا مُحَمَّد بْن بَشَّار حَدَّثَنَا حَمَّاد بْن مُسْعَدَة عَنْ عَوْف عَنْ الْحَسَن قَالَ الرَّحْمَن اِسْم مَمْنُوع . وَقَالَ اِبْن أَبِي حَاتِم حَدَّثَنَا أَبُو سَعِيد يَحْيَى بْن سَعِيد الْقَطَّان حَدَّثَنَا زَيْد بْن الْحُبَاب حَدَّثَنِي أَبُو الْأَشْهَب عَنْ الْحَسَن قَالَ الرَّحْمَن اِسْم لَا يَسْتَطِيع النَّاس أَنْ يَنْتَحِلُوهُ تَسَمَّى بِهِ تَبَارَكَ وَتَعَالَى .
അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അറബി ബഹുദൈവാരാധകാർക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല എന്നാണു നമ്മൾ ഇത് വരെ വായിച്ചത്.എന്നാൽ അവർക്ക് അർറഹ്മാനെ അറിയില്ല എന്ന് അവർ പറഞ്ഞത് അവരുടെ ധിക്കാരത്തിൽ ഉറച്ച കുഫ്രിയ്യത്തിൽ ഉറച്ച ധിക്കാരപൂർവമായ സമീപനം വെളിവാക്കുന്നത് മാത്രമായിരുന്നുവെന്നും അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അവരുടെ കവിതകളിൽ നേരത്തെ തന്നെ അവർ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്.
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറഞ്ഞതായി ഇബ്നു ജരീർ രേഖപ്പെടുത്തുന്നു:അർറഹ്മാൻ എന്ന പദം റഹ്മത് എന്ന പദത്തിന്റെ
الْفَعْلَان
എന്ന വസ്നിൽ നിന്നാണ്.അത് അറബികളുടെ സംസാരത്തിൽ പെട്ടതാണ്.
الرَّحْمَن الرَّحِيم
അല്ലാഹു തന്നെ ഇഷ്ട്ടപ്പെടണമെന്നു ആഗ്രഹിക്കുന്നവരോട് റഫീഖും റഖീഖും ആണ്.
കൂടാതെ അർറഹ്മാൻ എന്ന അല്ലാഹുവിന്റെ നാമം ജനങ്ങൾക്ക് പേരിടാൻ പാടില്ലാത്തതാണ് എന്ന് നിരവധി മഹാന്മാരുടെ പ്രസ്താവനകൾ വന്നിരിക്കുന്നു.
وَقَدْ جَاءَ فِي حَدِيث أُمّ سَلَمَة أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ يُقَطِّع قِرَاءَته حَرْفًا حَرْفًا " بِسْمِ اللَّه الرَّحْمَن الرَّحِيم الْحَمْد لِلَّهِ رَبّ الْعَالَمِينَ الرَّحْمَن الرَّحِيم مَالِك يَوْم الدِّين " فَقَرَأَ بَعْضهمْ كَذَلِكَ وَهُمْ طَائِفَة وَمِنْهُمْ مَنْ وَصَلَهَا بِقَوْلِهِ " الْحَمْد لِلَّهِ رَبّ الْعَالَمِينَ " وَكُسِرَتْ الْمِيم لِالْتِقَاءِ السَّاكِنَيْنِ وَهُمْ الْجُمْهُور وَحَكَى الْكِسَائِيّ مِنْ الْكُوفِيِّينَ عَنْ بَعْض الْعَرَب أَنَّهَا تُقْرَأ بِفَتْحِ الْمِيم وَصِلَة الْهَمْزَة فَيَقُولُونَ" بِسْمِ اللَّه الرَّحْمَن الرَّحِيم الْحَمْد لِلَّهِ رَبّ الْعَالَمِينَ" فَنَقَلُوا حَرَكَة الْهَمْزَة إِلَى الْمِيم بَعْد تَسْكِينهَا كَمَا قُرِئَ قَوْله تَعَالَى " الم اللَّه لَا إِلَه إِلَّا هُوَ " قَالَ اِبْن عَطِيَّة وَلَمْ تَرِد هَذِهِ قِرَاءَةً عَنْ أَحَد فِيمَا عَلِمْت
بِسْمِ اللَّه الرَّحْمَن الرَّحِيم
الْحَمْد لِلَّهِ رَبّ الْعَالَمِينَ
الرَّحْمَن الرَّحِيم
مَالِك يَوْم الدِّين
എന്നിങ്ങനെ റസൂലുല്ലാഹി സ്വല്ലാല്ലാഹു അലൈഹി വ സല്ലം ഓരോന്നും നിർത്തി നിർത്തി ഓതിയതായി ഉമ്മുസലമ ബീവിയിൽ നിന്നുല്ൽ ഹദീസ് ഉണ്ട്.
ബിസ്മില്ലാഹി അർ റഹ്മാനി അർ റഹീമിൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ,ബിസ്മില്ലാഹി അർ റഹ്മാനി അർ റഹീമൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്നിങ്ങനെ ചില ഖാരിഉകൾ ചേർത്ത് ഓതിയിട്ടുമുണ്ട്
بِسْمِ اللَّه الرَّحْمَن الرَّحِيم തഫ്സീർ ഇവിടെ അവസാനിക്കുന്നു -കിത്താബു ഓതി പഠിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 9744391915 കിതാബ് ഓതി പഠിക്കാം
ABBAS PARAMBADAN
السلام عليكم ورحمة الله وبركاته